നാഷണല്‍ ലെവലില്‍ തനിക്ക് സമ്മാനങ്ങള്‍ ലഭിച്ചിരുന്നുവെന്നും നിലീന്‍ സാന്ദ്ര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വീട്ടില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. ഈവിജയത്തിലേക്ക് എത്താന്‍ താന്‍ കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിലീന്‍ സാന്ദ്ര കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കുടുംബത്തിലുള്ളവര്‍ തന്‍റെ വിജയത്തെ അംഗീകരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.